ഗുജ്‌റാളിന്റെ ഉപദേശം നരസിംഹറാവു കേട്ടിരുന്നെങ്കിൽ 1984 ലെ കലാപം ഒഴിവാക്കാനാവുമായിരുന്നെന്ന് മൻമോഹൻ സിംഗ്
1984-ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അക്കാര്യത്തിൽ ആഭ്യന്തരമന്ത്രി നരസിംഹറാവു മുതിർന്ന നേതാവ് ഐ കെ ഗുജ്റാളിന്റെ ഉപദേശം അവഗണിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായതെന്നും മുൻപ്രധാനമന്ത്
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഗുജ്റാളുമായുള്ള ബന്ധം ശക്തിപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. അടിയന്തരാവസ്ഥയെ നേരിടുന്നത് സം
1997 ഏപ്രിലിനും 1998 മാർച്ചിനും ഇടയ്ക്കുള്ള പതിനൊന്നു മാസക്കാലം ഐ കെ ഗുജ്റാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള വാർത്താവിനിമയ മന്ത്രി ഗുജ്‌റാളിന്റെ അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത സെൻസർഷിപ്പിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇതേ കാരണം കൊണ്ടാണ് 1976 -1980 കാലഘട്ടത്തിൽ അദ്ദേഹം റഷ്യൻ അംബാസിഡറായി പോകുന്നതും. 2012 നവംബർ 30 ന് തന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന് നാലുദിവസം മുൻപാണ് അദ്ദേഹം മരണപ്പെടുന്നത്.